Breaking

Monday, July 30, 2018

ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകൻ യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി

ലക്നോ: ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകനും ഡ്രൈവറും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി.യുവതി ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കു പിന്നാലെ യുവതിയെ നിര്‍ബന്ധപൂര്‍വം ജെയിനെ വിവാഹം കഴിപ്പിച്ചു. ആറ് മാസത്തിനുശേഷം ജെയിന്‍ തന്നെ ഉപേക്ഷിച്ചുവെന്നും ഇപ്പോള്‍ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ വീണ്ടും പരാതി നല്‍കി. 

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി പ്രവര്‍ത്തകന്‍ വിക്കി തന്‍ജയും അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ ജെയിനും ചേര്‍ന്നാണ് യുവതിയെ  മാനഭംഗപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യമായിരുന്നു സംഭവം.യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ ഉത്തര്‍പ്രദേശിലെ ഉന്നവോയില്‍ പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ പോലീസ് കേസെടുത്തിരുന്നു.



from Anweshanam | The Latest News From India https://ift.tt/2v1Nma5
via IFTTT