Breaking

Sunday, September 30, 2018

ശിവസേന ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ പിൻവലിച്ചു

തിരുവനന്തപുരം: ശിവസേന ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ പിൻവലിച്ചു. ശിവസേന സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിലാണ് ഇക്കാര്യം  അറിയിച്ചത്. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവർത്തിക്കാൻ സാധ്യതയുള്ളതിനാലാണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് ശിവസേന പറയുന്നു. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് ശിവസേന  ഹർത്താൽ പ്രഖ്യാപിച്ചത്. ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്.ഭുവനചന്ദ്രൻ വാർത്താ സമ്മേളനത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്.  ശബരിമല വിവിധ മതസ്ഥരുടെ ആരാധനാ കേന്ദ്രമാണെന്നും സ്ത്രീപ്രവേശന വിഷയത്തിൽ ഭക്തരുടെ പ്രതിഷേധം കാണാതെ പോകരുതെന്നും ശിവസേന  ആവശ്യപ്പെട്ടു.



from Anweshanam | The Latest News From India https://ift.tt/2xZjUlI
via IFTTT